സൂര്യതാപത്തിലുരുകാതെ
ചാന്ദ്രസ്വപ്നങ്ങളില്‍ മയങ്ങാതെ
പുലരും വരെ, ഞാന്‍
കടമെടുക്കുന്നീ തെരുവീഥികളെ
നീ പോലുമറിയാതെ ജാലകത്തിനപ്പുറം
അസ്ഥിപഞ്ചരമായി നില്ക്കും മരങ്ങള്‍.
ഇലകളടര്‍ന്ന് ഈ മുറ്റമാകെ നിറഞ്ഞതും,
മഴപെയ്തീ തൊടിയാകെ നനഞ്ഞതും
ഞാനറിഞ്ഞില്ല...ഒരുവേള എല്ലാം
സ്വപ്നമെന്നറിഞ്ഞപ്പോള്‍
കാലമെന്നെ നോക്കി പരിഹസിച്ചു....
എന്റെ സ്വപ്നങ്ങള്‍ക്ക് അതിര്‍ത്തി
നിര്‍ണ്ണയിക്കുവാന്‍ കാലമേ നീയാര് ?
കാലമല്ലേ എല്ലാം
ReplyDelete